ഊദിനെ കുറിച്ചറിയേണ്ടതെന്തല്ലാം ?.


സുഗന്ധദ്രവ്യങ്ങളിലെ രാജാവാണ് ഊദ്‌ . 
ഇത് ഉപയോഗിക്കുന്നവർക്ക് ശാരീരികമായും മാനസികമായും നല്ല ഉന്മേഷം ലഭിക്കുന്നു .

ഊദിന്റെ ഉപഭോക്താക്കളിൽ ബ്ലഡ് സർക്കുലേഷൻ ഉത്തേജിപ്പിക്കും .

മാത്രമല്ല, അതിനെക്കുറിച്ച് ഹദീസിൽ പരാമർശിച്ചിട്ടുള്ളതിനാൽ വിശ്വാസികൾക്ക് ഇത് പ്രിയപ്പെട്ടതാകുന്നു. 

നല്ലൊരു മെഡിസിനൽ എഫക്ട് ആണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്നത്.
 ഊദ് നാച്ചുറലായ സുഗന്ധദ്രവ്യമാണ് .



അറബികൾ ധാരാളമായി ഉപയോഗിക്കുന്നതിനാൽ മലയാളികളും ഇത് കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട് .

ഊദ് ശരീരത്തിലേക്ക് നേരിട്ട് ഉപയോഗിക്കാവുന്നതാണ് .

രണ്ട് രീതിയിലാണ് ഉപയോഗിച്ചുവരുന്നത്. കരി കത്തിച്ച് അതിൽ അതിന്റെ കഷണം വെച്ച് പുകയ്ക്കും.

 ഇതിൽ നിന്ന് ബഹിർഗമിക്കുന്ന പുക ഡ്രസ്സിൽ പിടിപ്പിക്കും. രണ്ടാമതായി, ഊദിൽ നിന്ന് മാറ്റിയെടുക്കുന്ന അത്തറാണ്. 
ഇതുവഴി ഉപഭോക്താവിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നു .

35 വർഷങ്ങൾക്ക് മുമ്പേ ഊദിന് കേരളത്തിൽ മാർക്കറ്റ് ഉണ്ട് . അന്ന് ഒന്നോ രണ്ടോ കടകളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് .

കോഴിക്കോട്ട് നഗരം ഊദ് വിപണിയിൽ ഇന്ത്യയിൽ നമ്പർ വൺ ആയാണ് പരിഗണിക്കുന്നത്.
 ഇന്ന് ഷോപ്പുകളുടെ എണ്ണവും കസ്റ്റമേഴ്സിന്റെ എണ്ണവും വർദ്ധിച്ചു. 
 
കോഴിക്കോട് മർക്കസ് കോംപ്ലക്സ് പ്രധാന മാർക്കറ്റാണ്. ഒരു കെട്ടിടത്തിൽ ഇത്രയധികം ഊദിന്റെ കച്ചവടം വേറെ ഇല്ലെന്നാണ് വൈറ്റ് ഊദ് സംരംഭകനായ മുഹമ്മദലി പറയുന്നത്.


 കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ മാത്രമായി നാല്പതോളം കടകൾ ഉണ്ടെന്നാണ് മുഹമ്മദലി പറയുന്നത്.
 
 കേരളത്തിലേക്ക് പ്രധാനമായി വരുന്നത് ആസമിൽ നിന്നാണ് ഊദ് വരുന്നത് ഇന്ത്യയെപ്പോലെ ഊദ് ധാരാളം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് .

സിംഗപ്പൂർ, മലേഷ്യ ,ബർമ ,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഊദ് ലഭ്യമായ രാജ്യങ്ങളാണ്. 

ഊദിന്റെ തൈകൾ വെച്ചാണ് ഇത് വളർത്തുന്നത് .അറബികളിലെ അടിസ്ഥാനമാക്കിയാണ് ഊദിന്റെ പ്രധാന കച്ചവടം .ഗൾഫ് രാജ്യങ്ങളിലെ വെക്കേഷൻ കേരളത്തിൽ ഊദ് വിപണി സജീവമാകും.



അവർ കുടുംബസമേതം കേരളത്തിൽ സന്ദർശനത്തിൽ വരുമ്പോൾ പൊതുവിപണി ഇവിടെ സജീവമാകാറാണ് പതിവ് .

 അറബികൾ ഊദ് നിത്യേനയെന്നോണം ഉപയോഗിക്കുന്നു 

അവർ ഒരു ദിവസം തന്നെ ഒന്നും രണ്ടും തവണ ഊദ് ഉപയോഗിക്കുന്നു .എന്നാൽ, മലയാളികൾ അങ്ങനെയല്ല

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു